കുട്ടികൾക്കും പ്രായമായ മുതിർന്നവർക്കും രോഗികൾക്കുമെല്ലാം ഉച്ചഭാഷിണിയിൽിനിന്നുളള അമിതമായ ശബ്ദം മൂലം ഒരുപാട് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നു എന്നാണ് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്
“ഇതാ! നിങ്ങളിൽ ഓരോരുത്തരും നിശ്ശബ്ദമായി തന്റെ നാഥനെ വിളിക്കുന്നു. ഒരാൾ മറ്റൊരാളെ ബുദ്ധിമുട്ടിക്കരുത്, ഒരാൾ പാരായണത്തിലോ മറ്റൊരാളുടെ ശബ്ദത്തിന്മേൽ പ്രാർത്ഥനയിലോ ശബ്ദം ഉയർത്തരുത്.”
Original reporting. Fearless journalism. Delivered to you.