തിരക്കഥാ രചനയിലൂടെയാണ് ഗൊദാർദ് ചലച്ചിത്ര രംഗത്തേക്കു കടന്നത്. പരീക്ഷണാത്മകമായ ആദ്യകാല ചിത്രങ്ങൾ മിക്കവയും കുറ്റകൃത്യങ്ങളിലും സ്ത്രീലൈംഗികതയിലും കേന്ദ്രീകരിച്ചു. 'ബ്രെത്ത്‌ലെസ്' ആണ് ആദ്യ ചിത്രം. 'എ വുമൺ ഈസ് എ വുമൺ' (1969) ആയിരുന്നു ആദ്യത്തെ കളര്‍ ചിത്രം. അറുപതുകളുടെ മധ്യത്തോടെ ഗൊദാർദ് ഇടതുപക്ഷ രാഷ്ട്രീയ വീക്ഷണമുള്ള ചിത്രങ്ങളിലേക്കുമാറി. 'ടൂ ഓർ ത്രീ തിങ്‌സ് ഐ നോ എബൗട്ട് ഹെർ' (1966) ഈ ഘട്ടത്തിലെ മുഖ്യസൃഷ്ടിയാണ്.
തിരക്കഥാ രചനയിലൂടെയാണ് ഗൊദാർദ് ചലച്ചിത്ര രംഗത്തേക്കു കടന്നത്. പരീക്ഷണാത്മകമായ ആദ്യകാല ചിത്രങ്ങൾ മിക്കവയും കുറ്റകൃത്യങ്ങളിലും സ്ത്രീലൈംഗികതയിലും കേന്ദ്രീകരിച്ചു.
ജീവിച്ചിരിക്കുന്ന 150 പേരില്‍ ഒരാള്‍ (അതായത് അഞ്ച് കോടി മനുഷ്യര്‍) ലോകത്ത് നിർബന്ധിത തൊഴിലിലോ അല്ലെങ്കിൽ നിർബന്ധിത വിവാഹബന്ധങ്ങള്‍ തീര്‍ത്ത അടിമത്തത്തിലോ കുടുങ്ങിക്കിടക്കുകയാണെന്നാണ് ഐഎല്‍ഒ പറയുന്നത്
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടരയോടെയാണ് സെന്റ് ജെയിംസ് കൊട്ടാരത്തില്‍ സ്ഥാനാരോഹണച്ചടങ്ങുകള്‍ ആരംഭിച്ചത്. രാജകുടുംബാഗംങ്ങളും പ്രധാനമന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയപ്രവര്‍ത്ത
14-ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍നിന്ന് കണ്ടെടുത്തതാണ് കോഹിനൂർ രത്നം. 'പ്രകാശത്തിന്റെ മല' എന്നാണ് 105 ക്യാരറ്റ് അഥവാ 21.6 ഗ്രാം തൂക്കമുള്ള ഈ രത്നത്തിന്റെ പേരിനർത്ഥം.
1997 ഒക്ടോബറിൽ എലിസബത്ത് രാജ്ഞി രണ്ടാമൻ ഇന്ത്യയിലെത്തിയപ്പോൾ മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗിൽ കന്നി സന്ദർശനം നടത്താൻ ആറ് മണിക്കൂറാണ് മാറ്റിവച്ചത്
ഇതോടെയാണ് തെരുവുനായ്ക്കളെക്കൊണ്ടുളള പ്രശ്‌നം പരിഹരിക്കാന്‍ നെതര്‍ലാന്റ് ഭരണകൂടം തീരുമാനിക്കുന്നത്. തെരുവില്‍നിന്ന് നായ്ക്കളെ പിടിച്ച് വാക്‌സിനേഷനും വന്ധ്യംകരണവും ഉള്‍പ്പെടെയുളള പദ്ധതികള്‍ സര്‍ക്കാര്‍ ചെലവില്‍ വിജയകരമായി അവര്‍ നടപ്പിലാക്കി
കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിൽ മുൻധനമന്ത്രിയായ സുനകിനെതിരെ 57% വോട്ടാണ് ലിസ് ട്രസിന് നേടാനായത്. മുൻഗാമികളെ അപേക്ഷിച്ചു കുറഞ്ഞ ഭൂരിപക്ഷമാണെങ്കിലും 357 എംപിമാരുടെ ഭൂരിപക്ഷമുള്ളതിനാല്‍ ഭരണചക്രം സുഗമമായി തിരിക്കാനാകും
അതേസമയം, പാക്കിസ്ഥാനിലെ സര്‍ക്കാര്‍ ഏജന്‍സികളും സ്വകാര്യ എന്‍ ജി ഒകളുമെല്ലാം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പ്രളയത്തില്‍ പത്ത് ബില്ല്യണ്‍ യു എസ് ഡോളര്‍ നാശനഷ്ടങ്ങളുണ്ടായതായാണ് പ്രാഥമിക വിവരം.
സോവിയറ്റ് യൂണിയന്റെ അവസാനത്തെ ഭരണാധികാരി മിഖയേല്‍ ഗോര്‍ബച്ചേവിന്‍റെ മൃതദേഹം അടക്കം ചെയ്യുന്നതിന് റഷ്യ ഔദ്യോഗിക ബഹുമതി നല്‍കില്ല. പകരം സൈനിക ബഹുമതിയോടെയാണ് അടക്കം നിശ്ചയിച്ചിരിക്കുന്നത്
കുട്ടികളുടെ താത്പര്യത്തിന് മാത്രം ജോലി ചെയ്യിക്കാനാണ് നേഴ്‌സിങ് ഹോം താത്പര്യപ്പെടുന്നത്. കുട്ടികള്‍ക്ക് അവരുടെ മൂഡിനനുസരിച്ച് മാത്രം ജോലി ചെയ്യ്‌താല്‍ മതി. അവരുടെ ഇഷ്‌ടാനുസരണം ഉറക്കം വരുമ്പോൾ ഉറങ്ങുകയും വിശക്കുമ്പോൾ ഭക്ഷണം കഴിക്കുകയും എല്ലാം ചെയ്യാം. ബാക്കിയുള്ള സമയം അന്തേവാസികളുമായി സമയം ചിലവഴിച്ചാൽ
രാജ്യത്തുള്ളവരെ തന്നെ പരസ്യത്തില്‍ അഭിനയിക്കാനായി തെരഞ്ഞെടുക്കുമ്പോള്‍ അത് അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. നൈജീരിയന്‍ ബ്രാന്‍ഡുകളില്‍ പോലും വിദേശിയരാണ് അഭിനയിക്കുന്നത്. ഈ രീതി അവസാനിപ്പിക്കണം. കഴിഞ്ഞ ഒരു 8-10 വര്‍ഷത്തിനിടയിലുള്ള പരസ്യങ്ങള്‍ പരിശോധിച്ചാല്‍ അതില്‍ അഭിനയിക്കുന്നത് വിദേശിയരാണ്.