പകരം താമസസ്ഥലം ഉണ്ടെന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ ജപ്തി നടത്താവൂ എന്നുമാണ് സര്‍ക്കാര്‍ നയം. എന്നാല്‍ ഇതിന് വിരുദ്ധമായിട്ടാണ് ബാങ്ക് ജീവനക്കാര്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് കണ്ടെത്തിയതിനാലാണ് കര്‍ശന നടപടിക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്