അഫ്ഗാന്‍ ജനതയുടെ പ്രത്യേകിച്ച് സ്ത്രീകളുടെ അവകാശങ്ങൾ മാനിക്കണമെന്ന് താലിബാൻ സർക്കാരിനോട് തങ്ങൾ എപ്പോഴും ആവശ്യപ്പെടുന്നതാണ്. അഫ്ഗാന്റെ വികസനത്തിൽ സ്ത്രീകൾക്കുള്ള പങ്ക് മാനിക്കണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ ആൽഥാനി കൂട്ടിച്ചേര്‍ത്തു.