സോവിയറ്റ് യൂണിയന്റെ അവസാനത്തെ ഭരണാധികാരി മിഖയേല്‍ ഗോര്‍ബച്ചേവിന്‍റെ മൃതദേഹം അടക്കം ചെയ്യുന്നതിന് റഷ്യ ഔദ്യോഗിക ബഹുമതി നല്‍കില്ല. പകരം സൈനിക ബഹുമതിയോടെയാണ് അടക്കം നിശ്ചയിച്ചിരിക്കുന്നത്
അന്ത്യോപചാരങ്ങളര്‍പ്പിക്കുന്ന സമയത്ത് ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം എന്ന പാട്ട് പതുക്കെ കേള്‍പ്പിക്കണം. മൃതദേഹം ദഹിപ്പിക്കണം. മൃതദേഹത്തില്‍ റീത്ത് വെക്കരുത്. കണ്ണുകള്‍ ദാനം ചെയ്യണം. ഭാര്യ ഉമയ്ക്ക് സ്വത്തുവകകള്‍ സ്വതന്ത്ര്യമായി വീതംവയ്ക്കാം എന്നിങ്ങനെയുളള അന്ത്യാഭിലാഷങ്ങള്‍ നവംബര്‍ 22-ന് പി ടി തോമസ് സുഹൃത്തുക്കള്‍ക്ക് കൈമാറിയിരുന്നു.
ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ സംസ്കാരം സമ്പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ അര്‍ജന്‍റീനയുടെ പ്രസിഡന്‍റിന്‍റെ കൊട്ടാരമായ കാസാ റോസാഡയില്‍ നടക്കും