ബീമാപ്പളളി വെടിവയ്പ്പിന് ഉത്തരവാദിയായ കോടിയേരി ബാലകൃഷ്‌നനെയോ അദ്ദേഹം പ്രതിനിദാനം ചെയ്യുന്ന പാര്‍ട്ടിയെയോ ഒരിടത്തും മിന്നായം പോലെ പോലും കാണിക്കാതിരിക്കാന്‍ സംവിധായകന്‍ കാണിച്ച സൂഷ്മത എടുത്തുപറയേണ്ടതാണ്.
മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രമായ 'മാലികി'നെകുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുകയാണ്. ചിത്രത്തിന്റെ മേക്കിങ്ങിനെ പ്രശംസകൊണ്ട് മൂടുമ്പോഴും സിനിമയിലെ രാഷ്ട്രീയത്തില്‍ മുഴച്ചുനില്‍ക്കുന്നത് ഇസ്ലാമോഫോബിയയാണെന്ന വിമര്‍ശനമാണ് പ്രധാനമായും ഉയരുന്നത്.
. ഏതെങ്കിലുമൊരു വിഭാഗത്തെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ട് മതം രാഷ്ട്രീയത്തിൽ ഇടപെടുന്നത് സിനിമ പൊതുവേ കാണിക്കാറില്ല. പകരം റിലീജിയൻ എന്ന, സാർവലൗകിക സംബോധനകൊണ്ട് മതങ്ങളെ ഒന്നിച്ചുകെട്ടുകയും വിമർശിക്കുകയുമാണ് മലയാള സിനിമ പൊതുവില്‍ ചെയ്തുവരാറുള്ള
മോഹൻലാൽ കുഞ്ഞാലി മരയ്ക്കാർ നാലാമനായി എത്തുന്ന ചിത്രം അഞ്ച് ഭാഷകളിലായി 100 കോടി ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കുന്നത്. മോഹൻലാലിന് പുറമേ മഞ്ജു വാര്യർ, മധു, അർജുൻ സർജ, ഫാസിൽ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.