'കരയാനും ചിരിക്കാനുമറിയുന്ന പെൺചന്തമുള്ള ഒരു ആൺകളിപ്പാട്ടമായിരുന്നു എനിക്കയാൾ' - എസ് ശാരദക്കുട്ടി
നവംബറിന്റെ നഷ്ടത്തിലെ ദാസുമായി ഞാൻ തീവ്രപ്രണയത്തിലായിട്ടുണ്ട്. അയാൾ ചതിക്കുമ്പോഴൊന്നും അത് ചതിയെന്ന് എനിക്കു മനസ്സിലായില്ല. ഒരു ചതിയനാവാൻ ദാസിന് കഴിയില്ലെന്ന് മീരയെ പോലെ തന്നെ എന്റെ പ്രണയങ്ങളും എന്നും വിശ്വസിച്ചു.