പുതിയ വിവാഹം കഴിക്കാന്‍ ബഷീര്‍ തീരുമാനിച്ചതറിഞ്ഞ് സംസാരിക്കാന്‍ ചെന്നപ്പോള്‍ അദ്ദേഹം തന്നെ ഉപദ്രവിക്കുകയും, മുത്തലാഖ് ചൊല്ലി ഒഴിവാക്കുകയുമായിരുന്നുവെന്നും നഗ്മയുടെ പരാതിയില്‍ പറയുന്നു. അതോടൊപ്പം വിവാഹത്തിന് ശേഷം തന്നെ മാനസികമായും, ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്നും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്