തെരഞ്ഞെടുപ്പ് സമയത്ത് ഇടത് പക്ഷ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ ഒന്നായിരുന്നു സ്ത്രീ സുരക്ഷ. അങ്ങനെയൊരു വാഗ്ദാനം നിലനില്‍ക്കെ വനിതാ കമീഷന്‍ അധ്യക്ഷയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള പരാമര്‍ശം ഉണ്ടായിരിക്കുന്നത് പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തിക്ക് വഴിയൊരുക്കിയിരിക്കുയാണ്.