സഹോദരിമാരുടെയും മക്കളുടെയും ദുരൂഹ മരണത്തെക്കുറിച്ച് പറയുന്നതിനോടൊപ്പം നീതിക്കായുള്ള പോരാട്ടത്തില്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരായ മത്സരവും, പ്രതിസന്ധി ഘട്ടത്തില്‍ ചേര്‍ത്തു നിര്‍ത്തിയവരെക്കുറിച്ചുമെല്ലാം പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്