LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചണ്ഡിഗഢിലേക്കുള്ള കേന്ദ്ര കടന്നു കയറ്റത്തിനെതിരെ പഞ്ചാബ് നിയമസഭയുടെ പ്രമേയം

അമൃത്സര്‍: ചണ്ഡിഗഢിനെ ഉടനെ പഞ്ചാബിലേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ. ഇന്ന് നിയമസഭയിലാണ് ചണ്ഡിഗഢിനെ ഉടനെ പഞ്ചാബിലേക്ക് മാറ്റണമെന്ന ആവശ്യമുന്നയിച്ച് പ്രമേയം അവതരിപ്പിച്ചത്. ചണ്ഡീഗഢിനെ പഞ്ചാബിലേക്ക് മാറ്റണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് നിരവധി പ്രമേയങ്ങൾ നേരത്തെ സഭ പാസാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പഞ്ചാബിന്‍റെയും ഹരിയാനയുടേയും സംയുക്ത തലസ്ഥാനമാണ് കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡിഗഢ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പ്രദേശങ്ങള്‍ തമ്മിലുള്ള സൗഹൃദം നിലനിര്‍ത്തുകയെന്ന ഉദ്ദേശത്തോടെയും ജനങ്ങളുടെ വികാരം കണക്കിലെടുത്തുമാണ് കേന്ദ്ര സർക്കാരിനോട് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് പ്രമേയത്തിൽ മുഖ്യമന്ത്രി ഭഗവന്ത് മൻ പറഞ്ഞു. കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിലെ ജീവനക്കാർക്ക് കേന്ദ്ര സർവീസ് നിയമങ്ങൾ ബാധകമാകുമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്തത്. അമിത് ഷായുടെ പ്രഖ്യാപനം ചണ്ഡീഗഡിലേക്കുള്ള കടന്നു കയറ്റമാണെന്നും ഭഗവന്ത് മൻ ആരോപിച്ചു.

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More