എട്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ അവസാനത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മാത്രമേ മമതാ ബാനര്‍ജി ഇനി പങ്കെടുക്കയുള്ളൂ.
ബിജെപി നേതാവ് ദിലീഷ് ഘോഷിന്റെ വിവാദ ബര്‍മൂഡ പരാമര്‍ശത്തെയും വിമര്‍ശിച്ച ഡെറക് ഒബ്രെന്‍, ബംഗാളിലെ സ്ത്രീകള്‍ അവരാഗ്രഹിക്കുന്ന രീതിയില്‍ സാരി ഉടുക്കുന്നതു തുടരുമെന്നും പറഞ്ഞു.
സാധാരണക്കാർക്കും വേണ്ടി ഉയരുന്ന ശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമമാണ് ഇതെന്ന് എളമരം കരീം ഫേസ്ബുക്കിൽ കുറിച്ചു.
Original reporting. Fearless journalism. Delivered to you.