ലോകമെമ്പാടുമുള്ള മനുഷ്യരാശിയെ വൻതോതിൽ നശിപ്പിക്കാൻ ശേഷിയുള്ള ജൈവായുധം നിര്‍മ്മിച്ച് ലോകത്ത് അശാന്തി പരത്തിയ ചൈനയെ കുറ്റക്കാരായി പ്രഖ്യാപിക്കണം എന്നും ഐസിജെ ആവശ്യപ്പെടുന്നു.
അഭയാർത്ഥി പ്രശ്നം നേരിട്ട് അന്വേഷിക്കാൻ അന്താരാഷ്ട്ര കോടതിയുടെ അന്വേഷണ സംഘം മ്യാൻമറിലെത്തി.