പേരറിവാളന് ഉള്‍പ്പടെ കേസിലെ പ്രതികളായ ഏഴ് പേരെയും വിട്ടയയ്ക്കാന്‍ 2014ല്‍ ജയലളിത സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ശിപാര്‍ശയില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നത് ചൂണ്ടിക്കാട്ടി പേരറിവാളന്റെ അമ്മ അര്‍പുതമ്മാള്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ന്യൂസിലന്‍ഡില്‍ ആദ്യമായാണ് ഇത്തരമൊരു ശിക്ഷ വിധിക്കുന്നത്. ഇരുപത്തിയൊൻപത്കാരനായ ബ്രെന്‍റൻ ടാറന്റ് ആണ് ഭീകര പ്രവര്‍ത്തനം നടത്തിയത്.