കൂറ്റന്‍ ക്രെയിനാണ് തകര്‍ന്നു വീണത്. കപ്പല്‍ ശാലയിലെ ജീവനക്കാരായ 4 പേരും കരാര്‍ തോഴിലാളികളായ 7 പെരുമാണ് മരിച്ചതെന്ന് വിശാഖപട്ടണം പൊലിസ് കമ്മീഷണര്‍ ആര്‍.കെ. മീണയെ ഉദ്ധരിച്ച് വാര്‍ത്താ എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു
സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) ആന്ധ്ര സർക്കാരിനും കേന്ദ്രത്തിനും നോട്ടീസ് അയച്ചു. ഫാക്ടറിയോട് ചേർന്ന് താമസിക്കുന്ന ആയിരത്തിലധികം പേർ ഗ്യാസ് ചോർച്ചയ്ക്ക് ഇരയായതായി എൻഡിആർഎഫ് ഡിജി എസ് എൻ പ്രധാൻ