സീറോ മലബാര്‍ സമിതി ഭൂമി ഇടപാട് കേസില്‍ എറണാകുളം അതിരൂപത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയടക്കം വിചാരണ നേരിടണമെന്നാണ് ഹൈക്കോടതി ഉത്തരവ്. എറണകുളം സെക്ഷന്‍ കോടതിയുടെ ഉത്തരവിനെതിരെയാണ് ആലഞ്ചേരിയടക്കമുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്. കർദിനാൾ വിചാരണ നേരിടണമെന്ന കീഴ് കോടതി ഉത്തരവ് ശരിവെച്ച ഹൈക്കോടതി ആലഞ്ചേരി സമര്‍പ്പിച്ച ആറ് ഹർജികളും തള്ളുകയായിരുന്നു.
മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ വേണ്ടിയുള്ളതായിരുന്നു. അഖിലേന്ത്യാതലത്തില്‍ സച്ചാര്‍ കമ്മീഷന്‍ നടത്തിയ ശുപാര്‍ശയെ അട്ടിമറിച്ചുകൊണ്ട്, അതില്‍ 20 ശതമാനം മറ്റ് സമുദായങ്ങള്‍ക്ക് നല്‍കിയ നടപടി തെറ്റായിരുന്നു. തെറ്റായ ഈ നടപടിയാണ് ഇപ്പോഴത്തെ കോടതി വിധി ക്ഷണിച്ചുവരുത്തിയത്പി -.കെ.കുഞ്ഞാലിക്കുട്ടി