പാർട്ടി പ്രവർത്തകരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും പഞ്ചാബിൽ ഇത്തവണ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ചന്നിയെ രണ്ട് മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ നേതൃത്വം തയ്യാറായിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
ചൈനയുടെ ആക്രമണങ്ങളെ കേന്ദ്ര സര്‍ക്കാര്‍ എന്താണ് ഇത്തരത്തില്‍ കൈകാര്യം ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. അരുണാചലില്‍ ചൈന ഒരു ഗ്രാമം തന്നെ നിര്‍മ്മിച്ചിട്ടും ആരും ഒന്നും അറിഞ്ഞിട്ടില്ല. ദേശ സുരക്ഷയെ മുന്‍ നിര്‍ത്തിയുള്ള കേന്ദ്രത്തിന്‍റെ ഈ മൗനം പേടിപ്പെടുത്തുന്നതാണ്
നിങ്ങള്‍ ജീവിക്കുന്നത് ഒരു ചാണക ഭരണത്തില്‍ കീഴിലാണ്. അത് നിങ്ങള്‍ക്ക് തന്നെ അറിയാം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ദേശിയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് നിങ്ങള്‍ പാര്‍ലമെന്‍റുമായോ, സംസ്ഥാനങ്ങളുമായോ ഇതുവരെ ഒരു ചര്‍ച്ചക്ക് തയ്യാറായിട്ടില്ല. പക്ഷെ വിദ്യാഭ്യാസ
രാജ്യത്ത് ഇപ്പോള്‍ അടിയന്തരാവസ്ഥയ്ക്കുസമാനമായ സ്ഥിതിയാണുളളത്. വീട്ടില്‍ മിണ്ടാതിരിക്കാനുളള സമയമല്ല മറിച്ച് എല്ലാവരും പുറത്തിറങ്ങി പോരാടേണ്ട ഘട്ടമാണിത്. അതിനായി രാജ്യത്തെ വിവിധ ഭാഗങ്ങളിലുളള യുവാക്കളോട് താന്‍ ആവശ്യപ്പെടുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍സിപി അധ്യക്ഷനും രാജ്യത്തെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളുമായ ശരത് പവാര്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ സെക്രട്ടറി ഡി രാജ, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, മഹാരാഷ്ട്രാ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെ,
കുടിയേറ്റക്കാര്‍ എന്നതിന്‍റെ അർത്ഥമെന്താണെന്ന് തങ്ങൾക്കറിയാം. പൗരത്വ ഭേദഗതി നിയമം ആർക്കും പൗരത്വം നൽകാൻ പ്രാപ്തമല്ല. ചില ഭേദഗതികളോടെ ഞാൻ അതിനെ പിന്തുണക്കാന്‍ തയ്യാറാണ്. പ്രത്യേകിച്ചും അതിൽ മുസ്ലീങ്ങൾ ഉൾപ്പെടുന്നുവെങ്കിലെന്ന് സുഷ്മിത ദേവ് വ്യക്തമക്കിയിരുന്നു.