അച്ഛന്‍ ദേഷ്യപ്പെടുന്നതോ, പ്ലെയ്റ്റ് എറിഞ്ഞുടയ്ക്കുന്നതോ ഒന്നും അവള്‍ കണ്ടിട്ടില്ല. കഴുത്തില്‍ കുരുക്ക് മുറുകുന്നതും വേദനിക്കുന്നതും ഒന്നും അവള്‍ക്ക് സഹിക്കില്ല. മൈക്കും ആള്‍ക്കൂട്ടവുമൊക്കെ ഉണ്ടായിട്ടും അവര്‍ ഒരേ ചോദ്യം ചോദിച്ചിട്ടും അവള്‍ മനസില്‍ തോന്നിയത് തുറന്നുപറഞ്ഞു
എന്റെ അറിവും പരിചയവുമൊക്കെ വച്ച് നോക്കിയപ്പോള്‍ ആശയപരമായി കോണ്‍ഗ്രസാണ് നല്ലതെന്ന് തോന്നി. രാഷ്ട്രീയപ്രവേശനം വേണ്ടായിരുന്നു എന്നോ, തീരുമാനം തെറ്റായിരുന്നു എന്നോ ഇതുവരെ തോന്നിയിട്ടില്ല. ഞാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വന്നതുകൊണ്ടാണ് നിരന്തരം ചോദ്യങ്ങളുണ്ടാവുന്നത്.
‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്... എന്നാണല്ലോ. അപ്പോൾ ഇനി ‘റൈറ്റ്’ തന്നെയാണ്. അതാണ് മുന്നോട്ടുള്ള പോക്കിന് നല്ലതെന്ന്' പിഷാരടി പറഞ്ഞു. ഇത്രയും ചിരിച്ച മുഖമുള്ള ഏതൊരാൾക്കും ഭയമില്ലാതെ കടന്നുവന്ന് സംസാരിക്കാൻ കഴിയുന്ന നേതാക്കളുള്ള പാർട്ടി യുഡിഎഫ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.