കുറുക്കന്മൂലയിലും പയ്യമ്പളളിയിലുമായി പതിനേഴിലധികം വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. നേരത്തെയും അടുപ്പിച്ച് ദിവസങ്ങളിൽ കടുവയുടെ സാന്നിദ്ധ്യം കണ്ടെത്താൻ സാധിക്കാതായപ്പോൾ അത് ഉൾവനത്തിലേക്ക് പോയിരിക്കാമെന്ന നിഗമനത്തിലെത്തിയിരുന്നു.
2018-19 കാലയളവിൽ കടുവകളുടെ സംരക്ഷണം, സുരക്ഷ, നിരീക്ഷണം എന്നിവയ്ക്കായി സംസ്ഥാന സർക്കാർ 28,306.70 ലക്ഷം രൂപയും 2019-20 ൽ 22,049.98 ലക്ഷം രൂപയും സർക്കാർ നീക്കിവെച്ചത്. ഇതിൽ 26,427.82 രൂപ ചെലവാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (NTCA) റിപ്പോർട്ട് പ്രകാരം 2012 നും 2020 നും ഇടയിൽ മധ്യപ്രദേശിൽ 202 കടുവകൾ ചത്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്
വനംവകുപ്പ് ഉദ്യോഗസ്ഥരും സഫാരി പാർക്ക് ജീവനക്കാരുമാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. വയനാട് ചീയം പാറയില്‍ നിന്നും നിന്നും വനംവകുപ്പ് പിടികൂടിയ പെണ്‍കടുവയാണ് കഴിഞ്ഞ ദിവസം കൂട്ടില്‍ നിന്ന് രക്ഷപ്പെട്ടത്.
നാദിയയ്‌ക്കൊപ്പം മറ്റ് ആറ് കടുവകള്‍ കൂടെ അവിടെ നിരീക്ഷണത്തിലാണ്. ഇതുവരെ രോഗ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത ഒരു മൃഗശാല ജീവനക്കാരനില്‍ നിന്നാകാം വൈറസ് പടര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം.