മരണപ്പെട്ട മകളേക്കാൾ നല്ലത് വിവാഹമോചിതയായ മകൾ തന്നെയാണ് എന്ന് എന്നാണിനി ഈ സമൂഹത്തിന്റെ തലയിൽ കയറുന്നത്. എല്ലാം കൈയ്യീന്ന് പോയിട്ട് കുത്തിയിരുന്ന് നെലോളിച്ചാൽ പോയവര് തിരിച്ച് വരില്ല.
തന്റെ ഭാര്യയ്ക്ക് സഹപ്രവര്‍ത്തകനുമായി ബന്ധമുണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം. ഭാര്യയും സഹപ്രവര്‍ത്തകനും തമ്മില്‍ മണിക്കൂറുകളോളം ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ അദ്ദേഹം കോടതിയില്‍ ഹാജരാക്കി
പങ്കാളികളെന്ന നിലയില്‍ വേര്‍പിരിയാനും വ്യക്തികളെന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്കുവേണ്ടി സമയം കണ്ടെത്താനും ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. ഞങ്ങളുടെ തീരുമാനത്തെ മാനിച്ച് ദയവായി ഈ വേര്‍പിരിയലിനെ കൈകാര്യം ചെയ്യാനാവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ'-
കോടതി വിധി പ്രകാരം, അല്‍ മക്തൂം ഹയാ ബിന്‍ത് രാജകുമാരിയ്ക്ക് 2521 കോടി രൂപ ജീവനാംശമായി നല്‍കണം. അതോടൊപ്പം മക്കളായ ജാലില, സൈദ് എന്നിവര്‍ക്ക് 2907 കോടി രൂപയും നല്‍കണം. കുട്ടികളുടെ വിദ്യാഭ്യാസം , ഭാവി ജീവിതം എന്നിവക്കാണ് 2907 കോടി രൂപ നല്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.
27 വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങള്‍ പിരിയുകയാണെന്ന് ഇരുവരും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണ്. ഭാര്യ ഭര്‍ത്താക്കന്മാരായി തുടര്‍ന്ന് പോകാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇങ്ങനെയൊരു നിലപട് എടുത്തതെന്നും, മുന്‍പോട്ടുള്ള ജീവിതത്തില്‍ മികച്ച സുഹൃത്തുക്കളായിരിക്കുമെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.
എല്ലാ ബന്ധങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് വിവാഹമോചനം നടന്നാലും സുഹൃത്തുക്കളായിതന്നെ തുടരും. മുകേഷിന്റെ മേല്‍ ചെളിവാരിയിടാന്‍ താല്‍പ്പര്യമില്ല. അദ്ദേഹത്തിനും അതുപോലെ തന്നെയായിരിക്കും