2011-ലാണ് സൗദി അറേബ്യയിലെ അല്‍ ഹസ്സയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനായിരുന്ന ആഷിഫ് കൊല്ലപ്പെടുന്നത്. ആഷിഫിന്റെ സഹപ്രവര്‍ത്തകനായ ഉത്തര്‍പ്രദേശുകാരന്‍ മഹ്‌റം അലി സഫിയുളളയുമായുളള വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
പ്രവാസികൾ കൂട്ടത്തോടെ എത്തിയാൽ എവിടെ ക്വാറന്റീൻ ചെയ്യുമെന്ന് ഹൈക്കോടതി