'നിന്നോളം വലിയ അനുഗ്രഹമൊന്നും ഞങ്ങളുടെ ജീവിതത്തിലുണ്ടായിട്ടില്ല. നിന്റെ ഓര്‍മ്മകളേക്കാള്‍ വലിയ നിധിയില്ല. നിന്നോടുളള ഇഷ്ടം വിവരിക്കാന്‍ വാക്കുകളില്ലല്ലോ..നിന്റെ അസാന്നിദ്ധ്യം നല്‍കുന്ന വേദനയുടെ ആഴം അളക്കാവുന്നതിലും അപ്പുറമാണ്. പിറന്നാളുമ്മകള്‍ നന്ദന' എന്നാണ് കെ എസ് ചിത്ര കുറിച്ചത്.
ഖിലാഫത്ത്പൂര്‍ സ്വദേശിയായ ഛവ്വിയെ കാണാതാവുമ്പോള്‍ പതിനെട്ട് വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം. മാനസികമായി വളരെയധികം പ്രയാസങ്ങളനുഭവിച്ച കുട്ടിയായിരുന്നു ഛവിയെന്ന് വീട്ടുകാര്‍ പറയുന്നു.
'വളര്‍ന്നുവരുമ്പോള്‍ ഞങ്ങള്‍ സഹോദരിമാര്‍ എപ്പോഴും പരസ്പരം കൈത്താങ്ങായിരുന്നു.അവരാണ് എന്റെ ശക്തി. ഞങ്ങള്‍ എന്നും ഒന്നിച്ചായിരുന്നു. അത് അങ്ങനെ തുടരട്ടേ' എന്നാണ് സഹോദരിമാര്‍ക്കൊപ്പമുളള ചിത്രത്തിനൊപ്പം കത്രീന കുറിച്ചത്
ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥപറയുന്ന ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ വേലായുധപ്പണിക്കരുടെ വേഷം ചെയ്യുന്നത് സിജു വില്‍സനാണ്
'ഞാനും ഭര്‍ത്താവും കൃഷിയിടത്തില്‍ രസകരമായ എന്തെങ്കിലും ലഭിക്കുമോ എന്നറിയാനായി തിരയുകയായിരുന്നു. ഫുട്പാത്തിനടുത്ത് വച്ച് മെറ്റല്‍ ഡിറ്റക്ടറില്‍ ശക്തമായ സിഗ്നല്‍ ലഭിച്ചു.
ടെന്‍ഷന്‍ കൊണ്ടാണ് വാഹനം നിര്‍ത്താതെ പോയത്. കാരണം ഞാനൊരു നടിയാണല്ലോ, ആളുകള്‍ കൂടിയാല്‍ എന്താണ് സംഭവിക്കുകയെന്ന് അറിയില്ലലോ
നിങ്ങളുമായി സ്‌നേഹത്തിലായിക്കുമ്പോള്‍ തന്നെ അവള്‍ക്ക് ആ സ്‌നേഹമാവില്ല പരമപ്രധാനം. ഒരു വ്യക്തിയെന്ന നിലയില്‍ അവള്‍ക്ക് സ്വന്തം തീരുമാനങ്ങള്‍ക്കും ഭാവനയ്ക്കും തോന്നലുകള്‍ക്കുമനുസരിച്ച് ജീവിക്കാനുളള എല്ലാ വിധ അവകാശങ്ങളുമുണ്ട്, നിങ്ങള്‍ ആണുങ്ങളെപ്പോലെ
പ്രോസ്തറ്റിക് മേക്കപ്പിലൂടെയാണ് ദിവ്യ വൃദ്ധന്റെ രൂപത്തിലായത്. വെബ് ഷോയായ കാര്‍ട്ടലിനുവേണ്ടിയാണ് താരത്തിന്റെ പുതിയ മേക്ക്ഓവര്‍. ദിവ്യ അഗര്‍വാള്‍ തന്നെയാണ് തന്റെ മേക്ക്ഓവര്‍ ചിത്രം ഇന്‍സ്റ്റഗ്രമിലൂടെ ആരാധകരുമായി പങ്കുവെച്ചത്
എത്രമേൽ കലഹിക്കുന്നവനും നിഷേധിയുമാണങ്കിലും ഒരാളെ ഒറ്റപ്പെടുത്തി മാറ്റിനിർത്തി മാനസികമായി തളർത്തി ഇല്ലാതാക്കുന്ന രീതി മനുഷ്യകുലത്തിനു ചേർന്നതല്ലെന്നും പീഢനങ്ങളുടെ രക്തസാക്ഷി ആയിരുന്നു തിലകനെന്നും വിനയന്‍ കൂട്ടിച്ചേർത്തു.
അതിനെതിരെ വായിട്ടലച്ച എല്ലാ സദാചാരവാദികള്‍ക്കും എതിരെയാണ് ഈ നൃത്തം. സയനോരയ്ക്ക് ഐക്യദാര്‍ഢ്യം' എന്നാണ് ഹരീഷ് പേരടി വീഡിയോയില്‍ പറഞ്ഞത്.
കൊക്കക്കോള ലഗൂണ്‍ എന്നറിയപ്പെടുന്ന ഈ തടാകത്തിലെത്തിയാല്‍ വെളളത്തിനുപകരം കൊക്കക്കോള തടാകത്തില്‍ നിറഞ്ഞ് ഒഴുകുന്നതുപോലെയാണ് നമുക്ക് അനുഭവപ്പെടുക. വേനല്‍ക്കാലത്ത് ചൂടില്‍ നിന്ന് രക്ഷനേടാനാണ് വിനോദ സഞ്ചാരികള്‍ കൂടുതലായും ഇങ്ങോട്ടേക്ക് എത്തുന്നത്
അരയന്നത്തെ കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തവര്‍ക്കും, പിടികൂടാന്‍ സഹായിച്ചവര്‍ക്കും യു. കെ പോലീസ് നന്ദി അറിയിച്ചു. അരയന്നം ഇപ്പോള്‍ സുരക്ഷിതമാണെന്നും, ഇനി അത് തിരിച്ചു വരില്ലെന്ന പ്രതിക്ഷയിലാണ് തങ്ങള്‍ ഉള്ളതെന്നും പോലീസ് ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഈ പോസ്റ്റിനടിയില്‍ നിരവധി കമന്‍റുകളാണ് വരുന്നത്