കേരള ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി രാഷ്ട്രീയ കേരളവും രംഗത്തെത്തി. ജേഴ്സിയുടെ നിറം മാറിയാലും ബ്ലാസ്റ്റേഴ് ഇത്തവണ മഞ്ഞയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കേറിവാടാ മക്കളെയെന്ന കോച്ചിന്‍റെ വിളി ഓരോ ആരാധകര്‍ക്കും ഗോവയിലേക്കുള്ള ക്ഷണമായിരുന്നു. കലിപ്പിലടിക്കണമെന്ന പ്രേമോ
ലീഗിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലം നൽകിയാണ് ഗാരി ഹൂപ്പറിനെ പോലയുള്ള കളിക്കാരെ ടീമിൽ എത്തിച്ചത്. പ്രിമിയർ ലീഗ്, എ ലീഗ്, സ്കോർട്ടിഷ് ലീഗ് എന്നിവയിലെ അനുഭവ സമ്പത്തുമായാണ് ഹൂപ്പർ ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി അണിഞ്ഞത്. സ്കോർട്ടിഷ് ലീഗിലെ സെൽട്ടിക്കിനായി 95 മത്സരങ്ങളും ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷൻ ക്ലബായ നോർവിക്ക് സിറ്റിക്കായി 65 മത്സരങ്ങളിലും കളത്തിൽ ഇറങ്ങിയ താരമാണ് ഹൂപ്പർ.