ബീഹാറിലെ മദ്യ നിരോധനം കൊണ്ട് മുഖ്യമന്ത്രി എന്താണ് ഉദ്ദേശിച്ചത്. സംസ്ഥാനത്ത് ഒരിക്കലും മദ്യം ലഭിക്കില്ലെന്നാണോ അദ്ദേഹം പ്രതീക്ഷിച്ചത്. അതൊരു തെറ്റായ തീരുമാനമാണെന്ന് മാത്രമേ ഞാന്‍ പറയുകയുള്ളൂ. നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും സംസ്ഥാനത്ത് മദ്യം സുലഭമായി ലഭിക്കുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
10 വര്‍ഷം പ്രവര്‍ത്തി പരിചയവും മികച്ച പേരും നേടിയ സ്ഥാപനങ്ങള്‍ക്കാണ് ബാറുകളും പബുകളും തുടങ്ങാന്‍ ലൈസന്‍സ് അനുവദിക്കുക. പബുകള്‍ ഐ ടി പാര്‍ക്കിനുള്ളിലായിരിക്കും പ്രവര്‍ത്തിക്കുക. ഇവിടേക്ക് പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കില്ല. കമ്പനികള്‍ക്ക് ഉപകരാര്‍ വിളിച്ച് പുറത്തുള്ളവര്‍ക്ക് പബ് നടത്തുവാന്‍ അനുവാദം നല്‍കാം
നിലവില്‍ ഒട്ടേറെ മദ്യവില്‍പനശാലകളില്‍ വാക്ക് ഇന്‍ സൗകര്യമുണ്ട്. 1.12 ലക്ഷം പേര്‍ക്ക് ഒരു മദ്യവില്‍പന ശാലയെന്ന തോതിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ മദ്യവില്‍പ്പനയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കുവാന്‍ മദ്യശാലകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
വെബ് സൈറ്റിൽ ഓരോ വില്‍പ്പനശാലകളിലേയും സ്റ്റോക്ക്, വില എന്നിവ പ്രദർശിപ്പിക്കും. വെബ്സൈറ്റില്‍ കയറി ബ്രാന്‍ഡ് തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പെയ്മെന്‍റ് ചെയ്യാനുള്ള സൌകര്യമുണ്ടാകും. നെറ്റ് ബാങ്കിംഗ്, പെയ്മെന്‍റ് ആപ്പുകള്‍, കാര്‍ഡുകള്‍ ഉപയോഗിച്ച് പണമടയ്ക്കാം. ഇതിന് ശേഷം മൊബൈല്‍ ഫോണില്‍ എസ്എംഎസ് ആയി രസീത് ലഭ്യമാകും.
പുതിയ നിയമങ്ങൾ അനുസരിച്ച്, റെസ്റ്റോറന്റുകൾ, പബ്ബുകൾ എന്നിവിടങ്ങളിലെ, ബാൽക്കണി ടെറസ് എന്നിവിടങ്ങളിലും മദ്യം വിളമ്പാൻ അനുവദിക്കും. റെസ്റ്റോറന്റുകളും പബ്ബുകളും തത്സമയ കലാ പ്രകടനങ്ങൾ നടത്താൻ അനുവദിക്കും കൂടാതെ ഇവിടങ്ങളിൽ നിന്നും മദ്യത്തിന്റെ ചില്ലറ വിൽപനയും അനുവദിക്കും.