മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
19 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. 2003ല്‍ മലയാളി ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ് നേടിയ വെങ്കലമാണ് ലോക ചാംപ്യന്‍ഷിപ്പില്‍ ഇതിനു മുന്‍പ് ഇന്ത്യയുടെ ഒരേയൊരു മെഡല്‍. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ വെള്ളി മെഡലാണിത്.
എന്നാല്‍ പരാതിക്കാരിയുടെ ഒരു ആരോപണങ്ങള്‍ക്കും തരിമ്പുപോലും തെളിവില്ലെന്നു കണ്ടതോടെ ഒരു ഘട്ടത്തില്‍ അഭിഭാഷകര്‍തന്നെ കേസ് പിന്‍വലിക്കാന്‍ ശ്രമിച്ചിരുന്നു. കോടതിയുടെ സമയം അനാവശ്യമായി കളഞ്ഞുവെന്നും വ്യവഹാര പ്രക്രിയകള്‍ ദുരുപയോഗപ്പെടുത്തിയെന്നും വഴിതെറ്റിക്കാന്‍ ശ്രമിച്ചുവെന്നും നിരീക്ഷിച്ച ലാസ് വെഗാസ് ജില്ലാ ജഡ്ജി ജെന്നിഫർ ഡോർസി പരാതിക്കാരിയുടെ അഭിഭാഷകനെ കോടതിയില്‍നിന്ന് പുറത്താക്കാന്‍ ഉത്തരവിടുകയും ചെയ്തു
ഇന്ത്യക്കായി കളിക്കാനിറങ്ങിയപ്പോഴെല്ലാം മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കളിയില്‍ നിന്നും വിരമിക്കാന്‍ ഇതാണ് ഉചിതമായ സമയമെന്ന് കരുതുന്നു. കരുത്തരായ ഒരു കൂട്ടം യുവനിരയുടെ കൈയ്യില്‍ ഇന്ത്യന്‍ ടീം സുരക്ഷിതമാണ്. ടീമിന് ഇനിയും ഏറെ ദൂരം പോകുവാനുണ്ട്.
അന്ന് സംഭവിച്ചത് തെറ്റാണ്. ഞാനാണ് തെറ്റ് ചെയ്തത്. അതുമൂലം എനിക്കും എന്റെ സഹതാരത്തിനും നാണക്കേടുണ്ടായി. അങ്ങനെ ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു എന്നും അത് അനാവശ്യമായ പെരുമാറ്റമായിരുന്നു എന്നും എനിക്ക് പിന്നീട് തോന്നിയിരുന്നു
കേരള ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി രാഷ്ട്രീയ കേരളവും രംഗത്തെത്തി. ജേഴ്സിയുടെ നിറം മാറിയാലും ബ്ലാസ്റ്റേഴ് ഇത്തവണ മഞ്ഞയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കേറിവാടാ മക്കളെയെന്ന കോച്ചിന്‍റെ വിളി ഓരോ ആരാധകര്‍ക്കും ഗോവയിലേക്കുള്ള ക്ഷണമായിരുന്നു. കലിപ്പിലടിക്കണമെന്ന പ്രേമോ
ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം മലിംഗ കളിച്ച നാല് കളിയിലും കിരീടം നേടാന്‍ ടീമിന് സാധിച്ചിട്ടുണ്ട്. ഐ പി എലിലും രാജ്യാന്തര ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ചവെച്ച മലിംഗയെ ഫാസ്റ്റ് ബൗളിംഗ് പരിശീലകനായി രാജസ്ഥാന്‍ റോയല്‍സ് തെരഞ്ഞെടുത്തിരിക്കുന്നത് കിരീടം ലക്ഷ്യം വെച്ചാണ്.
ഞാന്‍ വിരമിക്കുകയാണ്. അതിന് കുറച്ച് കാരണങ്ങളുണ്ട്. പഴയതുപോലെ കളിക്കാന്‍ സാധിക്കുന്നില്ല. ഇപ്പ്രാവിശ്യത്തെ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസില്‍ കളിക്കുമ്പോള്‍ ശരീരത്തിന് നല്ല ക്ഷീണം അനുഭവപ്പെട്ടിരുന്നു. ഇതുകൊണ്ടാണ് ഞങ്ങള്‍ പരാജയപ്പെട്ടതെന്ന് കരുതുന്നില്ല. പക്ഷെ ഇപ്പോള്‍ വിരമിക്കാന്‍ പ്രായമായി എന്ന് എന്‍റെ മനസ് പറയുന്നു.
തീര്‍ച്ചയായും ശരിയായ സമയത്താണ് അദ്ദേഹത്തിന് അവസരം ലഭിച്ചിരിക്കുന്നത്. റുതുരാജ് ടി20 ടീമിലുണ്ടായിരുന്നു. ഇപ്പോള്‍ ഏകദിന ടീമിലുമുണ്ട്. അദ്ദേഹം എവിടെപ്പോയാലും അവിടെ അത്ഭുതങ്ങള്‍ സൃഷ്ടിക്കും'- ചേതന്‍ ശര്‍മ്മ പറഞ്ഞു.