''കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരിക്കലും തോല്‍വിയുടെ കാരണം മനസ്സിലാക്കാനാവില്ല. പഞ്ചാബില്‍ ഞാനാണ് പരാജയപ്പെടുത്തിയത് എങ്കില്‍ ഉത്തര്‍ പ്രദേശില്‍ ആരാണ് കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്തിയത്, മണിപ്പൂരില്‍, ഗോവയില്‍, ഉത്തരാഖണ്ഡില്‍ ആരാണ് പരാജയപ്പെടുത്തിയത്? അതുകൊണ്ടാണ് ഞാന്‍ പറയുന്നത് ഇതിന്റെയൊക്കെ ഉത്തരം വലിയ അക്ഷരങ്ങളില്‍ ചുമരില്‍ എഴുതിവെച്ചാലും കോണ്‍ഗ്രസ് നേതാക്കള്‍ അത് വായിക്കില്ല.." അമരീന്ദര്‍ പരിഹസിച്ചു
അപകടം നടക്കുന്നതിന് തൊട്ടുമുന്‍പ് തന്നെ ഹെലിക്കോപ്റ്ററുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടിരുന്നു. കാലാവസ്ഥ പ്രതികൂലമായിരുന്നെന്നും ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
സാഹിബിന് ഇക്കാര്യം അറിയാം. എങ്കിലും സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പൊതുതെരഞ്ഞെടുപ്പിലെ ഫലത്തിന്റെ സൂചനയാണെന്ന് വരുത്തിത്തീര്‍ത്ത് പ്രതിപക്ഷത്തിനുമേല്‍ മനശാസ്ത്രപരമായ മേല്‍ക്കൈ നേടാനുളള ബുദ്ധിപരമായ നീക്കമാണിത്.
ബിജെപിക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ തെളിയിച്ചു. അവരുടെ വോട്ടുകളിലുണ്ടായ ഇടിവ് തുടരും. പകുതിയോളം കളളത്തരങ്ങള്‍ തുടച്ചുനീക്കപ്പെട്ടു. ബാക്കിയുളളവയും വൈകാതെ പോകും. ഞങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടിയുളള പോരാട്ടം തുടരും.-അഖിലേഷ് യാദവ് പറഞ്ഞു
കോളേജ് പഠനക്കാലം മുതല്‍ ഹാസ്യ പരിപാടികളിലും മത്സരങ്ങളിലുമെല്ലാം താരമായിരുന്നു മന്നി. നിരവധി ടെലിവിഷന്‍ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. രാഷ്ട്രീയ ആക്ഷേപഹാസ്യത്തിലാണ് അദ്ദേഹം കൂടുതല്‍ ഊന്നല്‍ നല്‍കിയിരുന്നത്. ആദ്യ ഹാസ്യ ആല്‍ബം ജഗ്താര്‍ ജഗ്ഗിയോടൊപ്പമായിരുന്നു എന്നതും ഭഗവന്ത് ശ്രദ്ധിക്കപ്പെടുവാന്‍ കാരണമായി. ഇവര്‍ ഒരുമിച്ചാണ് ആല്‍ഫ ഇ.റ്റി.സി പഞ്ചാബി ചാനലിനു വേണ്ടി 'ജുഗ്‌നു കെഹന്ദാ ഹേ'
ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലും കാനഡയിലെയും യുഎസിലെയുമടക്കം നിരവധി യൂണിവേഴ്‌സിറ്റികളില്‍ വിസിറ്റിംഗ് പ്രൊഫസറായി സേവനം അനുഷ്ടിച്ചിട്ടുളള ഐജാസ് അഹമ്മദ് 2017 മുതല്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഫ്രണ്ട്‌ലൈനില്‍ എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റായും ന്യൂസ്‌ക്ലിക്കില്‍ ന്യൂസ് അനലിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരളാ ക്രിക്കറ്റ് ടീമില്‍ കളിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം പിടിക്കുന്ന രണ്ടാമത്തെയാളാണ് ശ്രീശാന്ത്. 2005-ല്‍ ചലഞ്ചര്‍ ട്രോഫിക്കുള്ള ഇന്ത്യ ബി ടീമില്‍ ഇടം നേടാന്‍ ശ്രീശാന്തിന് സാധിച്ചു. ആ കളിയില്‍ ഏഴു വിക്കറ്റുകള്‍ വീഴ്ത്തി മികച്ച കളി കാഴ്ചവെക്കാന്‍ സാധിച്ചതോടെയാണ് ഇന്ത്യന്‍ ടീമിലേക്ക് ശ്രീശാന്ത് എത്തുന്നത്
കെട്ടിടങ്ങള്‍ക്ക് പുറമേ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയും പല കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്വന്തമായുണ്ട്. ഇതെല്ലാം വടയ്ക്കോ പാട്ടത്തിനോ നല്‍കാനുള്ള പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഭൂമിയും കെട്ടിടങ്ങളും നാഷണല്‍ മോണിറ്റൈസെസന്‍ കോര്‍പ്പറേഷന്‍റെ കീഴിലേക്ക് മാറ്റാനാണ് പദ്ധതി. ഇതിനകം 3400 ഏക്കര്‍ സ്ഥലം കണ്ടെത്തിയതായാണ് വിവരം