ഇന്നലെയാണ് എന്റെ മകള്‍ ഹാരിസ് തന്‍റെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വര്‍ഷം മുതല്‍ അവളുടെ യാത്രയെക്കുറിച്ച് എനിക്കറിയാം. ബുദ്ധിമുട്ടുകളെയെല്ലാം അവള്‍ തരണംചെയ്ത് മുന്നോട്ടുപോവുന്നത് ഞാന്‍ നോക്കിനിന്നു
ജീവിക്കാന്‍ ആഗ്രഹിച്ചിരുന്ന അനന്യയെ മരണത്തിലേക്ക് നയിച്ചത് തെറ്റായ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ പാലാരിവട്ടത്തെ റെനെ ആശുപത്രിയിലെ ഡോ അര്‍ജുന്‍ അശോകിന്റെ പിഴവാണെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം നേരത്തേ ആരോപിച്ചിരുന്നു
വിവാഹം എന്താണെന്നും അത് നമുക്ക് തരുന്ന ഉത്തരവാദിത്വവും വ്യക്തമായി മനസിലാക്കുന്നയാളാണ് ഞാന്‍. പേരിന് ആരെയെങ്കിലും വിവാഹം കഴിച്ച് പ്രഹസനം കാണിക്കാന്‍ ഞാന്‍ തയാറല്ല.
തന്റെ സ്വത്വം തിരിച്ചറിഞ്ഞ ബെന്നറ്റ് 2015-ലാണ് സ്തനങ്ങള്‍ നീക്കം ചെയ്യാനുളള ശസ്ത്രക്രിയ ചെയ്യുന്നത്. അന്നൊന്നും കുഞ്ഞിനെ വേണമെന്നുളള തോന്നലുകള്‍ ഉണ്ടായിട്ടില്ല.
ലിംഗമാറ്റ ശസ്ത്രക്രിയയെത്തുടര്‍ന്ന് ശാരീരിക അസ്വസ്തതകള്‍ അനുഭവിക്കുന്നുണ്ടെന്നും ചികിത്സാപ്പിഴവാണ് കാരണമെന്നും അനന്യ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം പിഴവ് സംഭവിച്ചിരുന്നതായി ഡോക്ടര്‍ തന്നെ പറഞ്ഞിരുന്നെന്ന് അനന്യ
ഫേസ്ബുക്ക് പോസ്റ്റിലൂടെ വിഷമങ്ങൾ പങ്കുവച്ചിതന് ശേഷമാണ് സജ്‌ന ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തന്നെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിൽ മാനസികമായി ക്ലേശമനുഭവിച്ചിരുന്നു സജ്‌നയെന്ന് കുറിപ്പിൽ പറയുന്നു
വനിതകളുടെ സാമ്പത്തിക ഉന്നമനത്തിനും ശാക്തീകരണത്തിനുമായി പ്രവര്‍ത്തിച്ചു വരുന്ന കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനെയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വേണ്ടി സ്വയം തൊഴില്‍ വായ്പാ ധനസഹായ പദ്ധതി നടപ്പിലാക്കുന്നന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്