രോഗം തിരികെ വരാനുണ്ടായ സാഹചര്യം അതീവ ഗൗരവമായാണ് ആരോഗ്യ വകുപ്പ് കാണുന്നത്
ഡൽഹിയിൽ കാലവതി സരൺ എന്ന സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി
തൊഴിലാളികളെ നാട്ടിൽ എത്തിക്കാൻ നോൺ സ്റ്റോപ്പ് ട്രെയൻ വേണമെന്ന ആവശ്യത്തിന് മറുപടി കിട്ടിയില്ലെന്ന് മുഖ്യമന്ത്രി
രോഗികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് ഒരു ദിവസത്തിനിടെയുണ്ടാകുന്ന ഏറ്റവും കൂടിയ വർദ്ധനവാണിത്. ഇതോടെ സംസ്ഥാനത്ത് രോഗികളുടെ ആകെ എണ്ണം 3706 ആയി
മരണ സംഖ്യ 500 കടന്നത് അധികൃതരെ ആശങ്കപ്പെടുത്തുന്നുണ്ട്. രോഗികളുടെ എണ്ണം 15676 എത്തിയതും ആശങ്ക വർദ്ധിപ്പിക്കുന്നു
കഴിഞ്ഞ 24 മണിക്കൂറിനകം മരണപ്പെട്ടത് 186 പേരാണ്. കഴിഞ്ഞ ദിവസത്തില്‍ നിന്ന് 114 പേരുടെ കുറവാണ് മരണനിരക്കില്‍ രേഖപ്പെടുത്തിയത്. ജര്‍മ്മനിയില്‍ ഇതുവരെ 4,538 - പേരാണ് മരണപ്പെട്ടത്
മരണനിരക്കില്‍ ശനിയാഴ്ച കണക്കാക്കിയതിനെക്കാള്‍ 2000 മരണം കുറവാണ് ഞായറാഴ്ചയില്‍ രേഖപ്പെടുത്തിയത്. ഇത് ആശ്വാസകരമാണ്.
കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ മരണനിരക്ക് കുറഞ്ഞെങ്കിലും 600 എന്ന വലിയ സംഖ്യയുടെ ചുറ്റുവട്ടത്താണ് ഇപ്പോഴും ഫ്രാന്‍സ് മരണനിരക്ക്.
കുറഞ്ഞ രോഗീവര്‍ദ്ധനവാണ് കഴിഞ്ഞ നാലു ദിവസങ്ങളിലായി ഇറ്റലിയില്‍ രേഖപ്പെടുത്തുന്നത്. വരും ദിവസങ്ങളിലും രോഗീവര്‍ദ്ധനവ് കുറയ്ക്കാനായാല്‍ ഇറ്റലിയുടെ ഇപ്പോഴത്തെ സ്ഥിതിയില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്
സ്പെയിനില്‍ മരണനിരക്കിലെപ്പോലെ തന്നെ പുതു രോഗീ സ്ഥിരീകരണത്തിലും കുറവുണ്ടായിട്ടുണ്ട് എന്നത് ആശാവഹമാണ്. ഇന്നലെ (ശനി) 5,891പേരിലാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത് 3,577 ആയി കുറഞ്ഞിട്ടുണ്ട്
താരതമ്യേന ചെറിയ രോഗീ സംഖ്യയില്‍ ഇത്ര ഉയര്‍ന്ന മരണനിരക്ക് രേഖപ്പെടുത്തുന്നത് ബ്രിട്ടീഷ് ആരോഗ്യ മേഖലയുടെ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്.
ഇന്നലെ വരെയുള്ള കഴിഞ്ഞ മൂന്നു ദിവസങ്ങളിലും 2500 മുകളിലും തൊട്ടുതാഴേയുമായി രോഗികള്‍ മരണപ്പെട്ടു. ഇന്ന് താരതമ്യേന മരണനിരക്ക് കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്