മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഭീകരസംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റ്, അല്‍-ഖ്വയ്ദ, യെമനിലെ ഹൂതി വിമതര്‍ തുടങ്ങിയ തീവ്രവാദ സംഘടനകളിൽ പെട്ടവരാണ് വധശിക്ഷക്ക് വിധേക്കപ്പെട്ടവരിൽ ഭൂരിഭാഗവും. ആധുനിക സൗദിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയുംപേരെ ഒറ്റദിവസം വധശിക്ഷയ്ക്കു വിധേയരാക്കുന്നത്.
പശ്ചിമ ബംഗാളിലെ കുരാള്‍ജുരി ഗ്രാമത്തില്‍ കപ്പലണ്ടി വില്‍ക്കുന്നയാളായിരുന്നു ഭൂപന്‍. ബൈക്കിനുപിന്നില്‍ കപ്പലണ്ടിച്ചാക്ക് കെട്ടിവച്ച് വില്‍പ്പനക്കെത്തുമ്പോള്‍ ആളുകളെ ആകര്‍ഷിക്കാനായി പാടുന്ന പാട്ടായിരുന്നു കച്ചാ ബദാം.
അമ്മയുടെ കാഴ്ച്ചപ്പാടിലുളള ലോകം, ജീവിതം തുടങ്ങിയവയോടുളള വിയോജിപ്പുകള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് വന്നുകൊണ്ടിരുന്നു. 1973-ലായിരുന്നു 'എന്റെ കഥ' മലയാളനാടില്‍ പ്രസിദ്ധീകരിച്ചുവരാന്‍ തുടങ്ങിയത്. അന്നുമുതല്‍ അശ്ലീലമായ ഫോണ്‍വിളികളോ സന്ദേശങ്ങളോ കത്തുകളോ ഇല്ലാത്ത ദിവസങ്ങള്‍ അമ്മയുടെ ജീവിതത്തില്‍ ഇല്ലായിരുന്നു.