മനോഹരമായ സ്ഥലങ്ങളും ലോകത്തിലെ തന്നെ മികച്ച റസ്റ്റോറന്‍റുകളും റിസോര്‍ട്ടുകളുമാണ് നഗരത്തിന്‍റെ പ്രത്യേകതയെന്നാണ് ദുബായി തെരഞ്ഞെടുത്തവര്‍ അവകാശപ്പെടുന്നത്. അതേസമയം, അവധി ചെലവിടാനായി ഏറ്റവുമധികം പേര്‍ ദുബായിയെ തെരഞ്ഞെടുക്കുമ്പോള്‍, യുഎഇയില്‍ താമസിക്കുന്നവര്‍ ലണ്ടനില്‍ സമയം ചെലവഴിക്കാനാണ് താല്‍പ്പര്യപ്പെടുന്നത്.
താത്കാലികമായി നിര്‍ത്തി വെച്ച വിമാന സര്‍വീസുകള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരില്ലെന്നും അധികൃതര്‍ അറിയിച്ചു.'യാത്ര നിയന്ത്രണമൂലം ബുദ്ധിമുട്ട് നേരിടുന്ന യാത്രക്കാര്‍ എമിറേറ്റിനെ ഉടന്‍ തന്നെ റീബുക്കിങ്ങിനായി ബന്ധപ്പെടേണ്ടതില്ല. മറിച്ച് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ടിക്കറ്റ് സൂക്ഷിച്ച് വെക്കുക.
കോടതി വിധി പ്രകാരം, അല്‍ മക്തൂം ഹയാ ബിന്‍ത് രാജകുമാരിയ്ക്ക് 2521 കോടി രൂപ ജീവനാംശമായി നല്‍കണം. അതോടൊപ്പം മക്കളായ ജാലില, സൈദ് എന്നിവര്‍ക്ക് 2907 കോടി രൂപയും നല്‍കണം. കുട്ടികളുടെ വിദ്യാഭ്യാസം , ഭാവി ജീവിതം എന്നിവക്കാണ് 2907 കോടി രൂപ നല്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.
യു എ ഇയില്‍ ശനിയും ഞായറാഴ്ചയും അവധി ദിവസമായിരിക്കുമെന്ന് അബുദാബി ഭരണക്കൂടം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരിക്കും ലീവ് ആരംഭിക്കുക. ആഴ്ചയില്‍ നാലര ദിവസം മാത്രം പ്രവര്‍ത്തി ദിനമാക്കിയുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അബുദാബിയും ദുബായിയും ഉൾപ്പെടുന്ന
വീട്ടുതടങ്കലിലാക്കിയ രാജകുമാരിയുടെ മോചനത്തിനായി ഐക്യരാഷ്ട്രസഭ സഭയും ഇടപെട്ടിരുന്നു. പ്രായപൂര്‍ത്തിയായ ആളെ എന്തിനാണ് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും, ആള്‍ ജീവിച്ചിരിക്കുന്നതിന് തെളിവുണ്ടോയെന്നും യു. എന്‍ ചോദിച്ചിരുന്നു. ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിനെ തുടര്‍ന്ന് വാര്‍ത്ത അന്തരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജകുമാരിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഫ്രീ ലത്തീഫ ക്യംപെയിന്‍' അവസാനിപ്പിക്കുകയാണ്.
ഇന്ത്യയുൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശക വിസക്കാർക്ക് ദുബായിൽ പ്രവേശിക്കാൻ റിട്ടേൺ ടിക്കറ്റ് നിർബന്ധമാക്കി പ്രമുഖ എയര്‍ലൈന്‍, ട്രാവല്‍ ഏജന്‍സികള്‍.
കൊവിഡ് രോഗികളെ രണ്ടുത്തവണ ദുബായിലേക്ക് യാത്ര ചെയ്യാൻ അനുവദിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായില്‍ താത്കാലിക വിലക്ക്.
2020-21 വർഷത്തെ എഞ്ചിനീയറിങ് / ഫാർമസികോഴ്‌സ് പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷയായ കീം-2020 നാളെ (ജൂലൈ-16) നടക്കും. സംസ്ഥാനത്ത് ജില്ലതലത്തിലോരുക്കിയ പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് പുറമേ ഡൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലായി ഒരുലക്ഷത്തി പതിനായിരത്തില്‍ പരം വിദ്യാർത്ഥികൾ കീം പരീക്ഷ എഴുതുന്നുണ്ട്.
അണുനശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതിനെ തുർന്നാണ് പുറത്തിറങ്ങുന്നത് നിരോധിച്ചത്
തട്ടിക്കൊണ്ടുപോകൽ, നിർബന്ധിച്ച് പിടിച്ചു കൊണ്ടുപോകള്‍, പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങി പല ആരോപണങ്ങളിലും കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തി.