“നമ്മുടെ കുട്ടികള്‍ക്ക് നല്‍കേണ്ട വാക്‌സിനുകള്‍ എന്തിനാണ് മോദിജീ നിങ്ങള്‍ വിദേശത്തേക്ക് കയറ്റി അയച്ചത്”- എന്നായിരുന്നു പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ട വാചകം. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
'തങ്ങളുടെ ഉപജീവന മാര്‍ഗ്ഗം തകരുമെന്നറിഞ്ഞിട്ടും ലോക്ക്ഡൗണ്‍ എന്ന 'കൈപ്പേറിയ ഗുളിക' സ്വീകരിക്കാന്‍ തമിഴ്ജനത തയാറായി. അതിനിടയിലാണ് ചില സാമൂഹിക വിരുദ്ധര്‍ അടിയന്തിര ഉപയോഗത്തിനുളള മരുന്നുകള്‍ പൂഴ്ത്തിവയ്ക്കുകയും കരിഞ്ചന്തയില്‍ വില്‍ക്കുകയും ചെയ്യുന്നത്
സംസ്ഥാനത്ത് കൊവിഡിന്റെ വ്യാപനം കുറയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആയിരത്തോളം ഐസിയു കിടക്കകൾ 15 ദിവസത്തിനുള്ളിൽ സജ്ജമാക്കി. മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച ഡോക്ടർമാരും എഞ്ചിനീയർമാർക്കും കെജ്രിവാൾ നന്ദി പറഞ്ഞു.