മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ സംസ്ഥാനത്ത് നടത്തിയ പ്രചാരണപ്രവര്‍ത്തങ്ങള്‍ യു ഡി എഫിന് ഗുണം ചെയ്തു എന്ന് വിലയിരുത്തിയ സിപിഎം നേതൃയോഗം, ബിജെപി വോട്ടുകളുടെ ഒഴുക്ക് യുഡിഎഫിലേക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്.
മൂന്ന് ഘട്ടമായിട്ടാണ് ബിജെപി സര്‍ക്കാര്‍ കൊവിഡിനെ തുരുത്തന്‍ ശ്രമിച്ചത്. ഒന്ന് തുഗ്ലക്ക് ലോക്ക് ഡൌണ്‍, രണ്ട് പാത്രങ്ങള്‍ കൊട്ടി ശബ്ദമുണ്ടാക്കുക, മൂന്ന് ദൈവങ്ങളോട് പ്രാര്‍ഥിക്കുക. കേന്ദ്ര സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ ഡല്‍ഹി സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്‍റെ പരിഷ്ക്കാരങ്ങള്‍ പോലെ മാത്രമേ കാണാനാകുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തീരുമാനമുണ്ടായത്. വൈകീട്ട് നടക്കുന്ന എല്‍ ഡി എഫ് യോഗം സിപിഎം തീരുമാനത്തിന് അംഗീകാരം നല്‍കും. ഡോ. വി. ശിവദാസന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിപിഎം നേതാവാണ്.
ആര്‍എസ്എസുമായി സഹകരിക്കുന്നത് സമുദായത്തിലെ പാവപ്പെട്ടവരുടെ താൽപര്യത്തിന് എതിരാണെന്നും വോട്ടെണ്ണിക്കഴിയുമ്പോൾ ഇത് മനസ്സിലാകുമെന്നും ദേശാഭിമാനി ലേഖനത്തിൽ പറയുന്നു. എന്‍എസ്എസുമായി ഏറ്റുമുട്ടലിനില്ല എന്ന് പറഞ്ഞാണ് എന്‍എസ്എസിനെതിരെ വിജയരാഘവന്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. മതസംഘടനകള്‍ അവരുടെ പരിധിയില്‍ നില്‍ക്കട്ടെയെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു