ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത് കൊണ്ട് പാര്‍ട്ടിക്ക് ഒന്നും സംഭവിക്കുകയില്ല. അദ്ദേഹം പലനേതാക്കളെയും വളരാന്‍ അനുവദിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹം രാജിവെച്ചതിനാല്‍ കഴിവുള്ള നേതാക്കള്‍ നേതൃനിരയിലേക്ക് ഉയര്‍ന്നുവരുമെന്നും നേതാക്കള്‍ പറഞ്ഞു.
അഞ്ചു പതിറ്റാണ്ടു നീണ്ടുനിന്ന തന്‍റെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് ആസാദ് താല്‍ക്കാലിക അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് നല്‍കിയ രാജിക്കത്ത് മഞ്ഞുമലയുടെ ഒരഗ്രം മാത്രമാണെന്ന് അദ്ദേഹംതന്നെ പറഞ്ഞിരുന്നു. രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്കെതിരെയുള്ള രൂക്ഷ വിമര്‍ശനം വരും ദിവസങ്ങളിലും അദ്ദേഹം തുടരുമെന്നതിന്‍റെ സൂചനയാണത്.
ജമ്മുകാശ്മീരിലാണ് പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കുക. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 90 സീറ്റുകളിലും പുതിയ പാര്‍ട്ടി മത്സരിക്കുമെന്നും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രി ഗുലാം നബി ആസാദായിരിക്കുമെന്നും ജി എം സറൂരി കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ആനന്ദ് ശര്‍മ രാജിവെച്ചിരുന്നു. ജമ്മു കശ്മീരിലെ പാര്‍ട്ടി പ്രചാരണ സമിതി അധ്യക്ഷസ്ഥാനം ഗുലാം നബി ആസാദ് രാജിവച്ചതിനു പിന്നാലെയായിരുന്നു ആനന്ദ് ശര്‍മയുടെ രാജി.
രാഹുല്‍ ഗാന്ധിയുടെ പക്വതയില്ലാത്ത പെരുമാറ്റം പാര്‍ട്ടിയുടെ വളര്‍ച്ചയെ ഗുരുതരമായി ബാധിച്ചു. കോണ്‍ഗ്രസ് തിരിച്ചുവരാനാകാത്ത രീതിയില്‍ തകര്‍ന്നു. റിമോര്‍ട്ട് കണ്ട്രോളില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയില്‍ സോണിയ ഗാന്ധി വെറും നാമമാത്രമായ അധികാരമാണ് കൈയാളുന്നത്. ബിജെപിയുടെ വളര്‍ച്ചയില്‍ കോണ്‍ഗ്രസ്
കര്‍ഷക പ്രതിഷേധത്തില്‍ കേന്ദ്രവും പ്രതിപക്ഷവുമായുളള ചര്‍ച്ചയില്‍ സമവായം. രാജ്യസഭയില്‍ പതിനഞ്ച് മണിക്കൂര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചതായി പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹദ് ജോഷി അറിയിച്ചു.
കത്തില്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിശോധിക്കാന്‍ പാര്‍ട്ടി രൂപീകരിക്കാന്‍ സാധ്യതയുള്ള സമിതിയില്‍ അംഗമാകാന്‍ സോണിയ ആവശ്യപ്പെട്ടാല്‍, അതില്‍ താന്‍ സന്തോഷവാനായിരിക്കുമെന്നും ആസാദ് പറഞ്ഞു. ഒരു കോണ്‍ഗ്രസുകാരനെന്ന നിലയില്‍ രാഹുല്‍ ഗാന്ധി അടുത്ത പ്രസിഡന്റാകുമോ എന്നതെന്നും തന്നെ അലട്ടുന്നില്ല പകരം മാറ്റാരെങ്കിലുമായലും തനിക്ക് സന്തോഷമേയുള്ളൂ പാര്‍ട്ടിയ്ക്ക് ഒരു അധ്യക്ഷനെ ലഭിക്കുന്നതിലെന്ന് ആസാദ് വ്യക്തമാക്കി.
ആരോപണം ശരിയാണെങ്കിൽ രാജിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലും മധ്യപ്രദേശിലും പാർട്ടി പ്രതിസന്ധി നേരിടുന്ന സമയത്ത് ഇത്തരത്തിൽ കത്തെഴുതിയവർ ബിജെപിയെ സഹായിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചതിനെ തുടർന്നാണ് സിഡബ്ല്യുസിയിൽ ഗുലാം നബിയുടെ ഈ പരാമർശം.