വീടുകളില്‍ കവര്‍ച്ച നടത്തിയെന്നാരോപിച്ചാണ് കനയ്യലാല്‍ ഭീലിനെ നാട്ടുകാര്‍ പിടികൂടിയത്. തുടര്‍ന്ന് അദ്ദേഹത്തെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുച്ചു. എന്നിട്ടും കലി മാറാതെയാണ് മഹേന്ദ്ര ഗുര്‍ജാര്‍ ലോറിയുടെ പിറകില്‍ കാലുകള്‍ കെട്ടിയിട്ട് മീറ്ററുകളോളം വലിച്ചിഴച്ചത്
'കുറ്റകൃത്യം നടന്ന വിജനമായ സ്ഥലത്തേക്ക് പെണ്‍കുട്ടിയും സുഹൃത്തും പോകരുതായിരുന്നു' എന്ന കർണാടക ആഭ്യന്തര മന്ത്രിയുടെ വിവാദ പരാമർശത്തിന് പിന്നാലെയാണ് സർക്കുലറും പുറത്തുവന്നിരിക്കുന്നത്.
ഭരണകൂടം രാഷ്ട്രീയകാരണങ്ങള്‍ സത്യം മാറച്ചുവെയ്ക്കും. തങ്ങളുടെ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ നുണകളെ അവര്‍ ആശ്രയിക്കും. അധികാരത്തിലിരിക്കുന്നവരോട് സത്യം വിളിച്ചുപറയാന്‍ ജനങ്ങള്‍ ജാഗ്രത കാട്ടണം. ജനാധിപത്യ പ്രകൃയ ജീവസ്സൂറ്റതായി നിനിര്‍ത്താനുള്ള മാര്‍ഗ്ഗം അതാണ്. വിയറ്റ്നാമില്‍ അമേരിക്ക എങ്ങനെയാണ് ഇടപെട്ടത് എന്ന് ലോകമറിയുന്നത് പെന്റഗണ്‍ രേഖകള്‍ പുറത്തുവന്നതിന് ശേഷം മാത്രമാണ്