അസമിലെ ശിവസാഗറില്‍ നടന്ന റാലിയില്‍ സിഎഎ എന്നെഴുതി വെട്ടിയ ഷാള്‍ ധരിച്ചാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സംസ്ഥാന നേതാക്കളെല്ലാം വേദിയിലെത്തിയത്. ''ഈ ഷാളില്‍ എഴുതിയതാണ് സാക്ഷ്യം ഏതു സാഹചര്യം വന്നാലും പൌരത്വ നിയമം നടപ്പാക്കില്ല. 'അസം കരാര്‍' പാര്‍ട്ടി സംരക്ഷിക്കും. അതില്‍ നിന്ന് പിറകോട്ടു പോകുന്ന പ്രശ്നമില്ല - രാഹുല്‍ പറഞ്ഞു
ജനാധിപത്യത്തിന്റെ ആദ്യ മൂന്നു തൂണുകളും തകര്‍ന്നു കഴിഞ്ഞിരിക്കുന്നു. മാധ്യമങ്ങളല്ലാതെ വേറെ തൂണുകളില്ല. പൌരത്വ നിയമ ഭേദഗതിയടക്കമുള്ള വിഷയങ്ങളില്‍ കോടതി വിധിക്ക് കാത്തുനില്‍ക്കാതെ ജനാധിപത്യ വഴിയില്‍ പ്രക്ഷോഭം ശക്തമാക്കുകയാണ് വേണ്ടത്
ഒരു പോലീസുകാരന് ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് വെടിയേറ്റു. അക്രമത്തില്‍ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പരിക്കേറ്റു. ചൊവാഴ്ച വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തിടങ്ങളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
മലേഷ്യക്ക് സാമ്പത്തിക നഷ്ടം ഉണ്ടായാൽ പോലും സത്യം പറയാതിരിക്കാനാവില്ലെന്ന് അദ്ദേഹം പറത്തു.